പരിപാടിക്കെതിയെ യുഡിഎഫ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിപാടിക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വീഡിയോഗ്രാഫര്‍ മന്ത്രിയുടെ പ്രസംഗം പകര്‍ത്താന്‍ ശ്രമിച്ചത് സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഇത് സ്ഥാനാര്‍ത്ഥി എളമരം കരീമിനെ അറിയിച്ചു.
എന്നാല്‍ പാര്‍ട്ടിയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്തകള്‍ റിയാസ് തള്ളി. വ്യാജ വാര്‍ത്തയാണെന്ന് എം വി ഗോവിന്ദൻ തന്നെ പറഞ്ഞു. ഇതെല്ലാം കുറച്ച് കൂടി കളർ ഫുൾ ആയി കൊടുക്കാമായിരുന്നെന്നും കസേരയെടുത്ത് റിയാസിനെ തല്ലി, എന്നിട്ട് അത്ഭുതമായി രക്ഷപ്പെട്ടു എന്നെക്കെ കൊടുക്കാമായിരുന്നെന്ന് അദ്ദേഹം പരിഹസിച്ച് പറഞ്ഞു
വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ്. ബിജെപി ഇതര പാര്‍ട്ടികളെ ഭയപ്പെടുത്താനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്
മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്നയാളാണ് പൊതുമരാമത്ത് മന്ത്രി. ഇപ്പോള്‍ എനിക്കെതിരെ പറയാനിറങ്ങിയിരിക്കുകയാണ്. അദ്ദേഹം കേടായ റോഡിലെ കുഴി എണ്ണട്ടെ. മാനേജ്‌മെന്റ് കോട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്.
കേരളാ സംസ്ഥാന വികസനം മുടക്ക് മന്ത്രിയാണ് വി മുരളീധരന്‍. കേരളത്തിന് അര്‍ഹമായ തുക അദ്ദേഹത്തിന്റെ തറവാട്ട് സ്വത്തില്‍ നിന്ന് എടുത്തു തരാനല്ല പറഞ്ഞത്. അത് കേരളത്തിന്റെ അവകാശമാണ്. എന്നാല്‍ അതിനെ ഔദാര്യമായാണ് കേന്ദ്രമന്ത്രി കാണുന്നത്.
ഗവര്‍ണര്‍മാര്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാനില്ലെന്നും അതേസമയം അവര്‍ക്ക് ചില കടമകളുണ്ടെന്നും ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഡോ. ബിആര്‍ അംബേദ്കര്‍ പറയുന്നുണ്ട്. ആ കടമയാണോ ചില ഗവര്‍ണര്‍മാര്‍ നിറവേറ്റുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുവെന്ന് കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രത്തില്‍ വാര്‍ത്തയും കാര്‍ട്ടൂണും കണ്ടു. എന്ത് അടിസ്ഥാനത്തിലാണ് ആ വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല. തീരദേശ മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചത്
റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനാണ്. അവരുടെ ഇരട്ടത്താപ്പ് മറയ്ക്കാനാണ് ശ്രമം. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്. 25 ദിവസം മുന്‍പേ അവിടെ വേദി ബുക്ക് ചെയ്തിരുന്നു
ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ആലപ്പുഴയ്ക്ക് രണ്ട് പാലങ്ങളും 12 റോഡുകളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന ഓണസമ്മാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സിപിഎം മതവിശ്വാസത്തിനെതിരല്ല. ആരും നിലപാട് തിരുത്തിയിട്ടുമില്ല. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദമാക്കിയതാണ്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനാണ് ഇപ്പോള്‍ ഇങ്ങനൊരു വിവാദം.
സവര്‍ക്കറെപ്പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തേണ്ടത്?
മുഖ്യമന്ത്രിയുടെ 78ാം പിറന്നാളാണ് ഇത്. വീട്ടിൽ മധുരം വിതരണം ചെയ്തു എന്നതൊഴിച്ച് പതിവു പോലെ ആഘോഷങ്ങളൊന്നും ഇല്ല. രാവിലെ നടന്ന മന്ത്രിസഭ യോഗത്തിനു ശേഷം തലസ്ഥാന നഗരിയിലെ പൊതുപരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം
മറ്റ് സംസ്ഥാനങ്ങളില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കാന്‍ സാഹചര്യമില്ലാതെ നില്‍ക്കുമ്പോള്‍ കേരളത്തില്‍ സാധാരണക്കാരന് താങ്ങാവുന്ന തരത്തില്‍ പൊതുവിദ്യാഭ്യാസമേഖല മാറുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്.
കേരളത്തിൽ കോൺഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു
ആരെങ്കിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമ്പോള്‍ സന്തോഷിക്കുന്നവരല്ല സിപിഎമ്മും ഇടതുപക്ഷവും എന്നും മതനിരപേക്ഷ ചേരി ദുര്‍ബലമാവരുത് എന്ന നിലപാടാണ് തങ്ങള്‍ക്കുളളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ബിജെപി വിരുദ്ധ ചേരി ദുര്‍ബലമാകാതിരിക്കാനാണ് താനിത് പറയുന്നതെന്നും കിരണ്‍ കുമാര്‍ റെഡ്ഢിയുടെ ബിജെപി പ്രവേശനം തടയാനും അദ്ദേഹത്തെ മതനിരപേക്ഷ ചേരിയില്‍ ഉറച്ചുനിര്‍ത്താനുമുളള ഇടപെടല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് റിയാസ് കത്തില്‍ പറയുന്നു.
മാര്‍ച്ച് 4,5,6 തിയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. അമിത് ഷാ മാര്‍ച്ച് അഞ്ചിന് തൃശൂരിലെത്തും. തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിക്ക് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യും
തീരദേശ, മലയോര ഹൈവേ നിര്‍മാണം വേഗത്തിലാക്കും. ദേശീയപാതയിലെ കുഴികളടയ്ക്കാന്‍ കേന്ദ്രമന്ത്രി നിധിന്‍ ഖഡ്കരിയെ വീണ്ടും കണ്ട് സഹായം അഭ്യര്‍ഥിക്കും. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ തന്നെ ഗുണനിലവാരം പരിശോധിക്കാന്‍ വിദേശരാജ്യങ്ങളിലെപ്പോലെ മൊബൈല്‍ വാഹനം ഏർപ്പെടുത്തും
നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുളള പച്ചമാംസം കടിച്ചുതിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്നാണ് മന്ത്രി ഭാര്യയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.
പതിരായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളും അബ്ദു റഹ്മാന്‍ കല്ലായി നടത്തിയിരുന്നു. റിയാസിന്‍റെത് കല്യാണമല്ലെന്നും വ്യഭിചാരമാണെന്നും ഇത് തുറന്ന് പറയാന്‍ നട്ടെല്ലുണ്ടാകണം എന്നുമാണ് അബ്ദു റഹിമാന്‍ പറഞ്ഞത്. അതോടൊപ്പം,
മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ? വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നല്ലെട്ട് നാം ഉപയോഗിക്കണം എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായി ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പറഞ്ഞത്.